January 5, 2010

വൃദ്ധിക്ഷയം



പ്ര ധാ ന കഥാ പാ ത്ര ങ്ങള്‍:-
- വൃ ദ്ധന്‍ (70 വയസ്സ്)
- അരവി ന്ദന്‍ (മകന്‍) 38
- രാ ധി ക (മരു മകള്‍) 30
- വി നു (പേ രമകന്‍) 9
- ജാ നു ( വേ ലക്കാ രി ) 35
- വൃ ദ്ധന്‍റെ കൂ ട്ടു കാ ര്‍- ലാ സര്‍, ചന്ദ്ര ന്‍, മൊ യ്തീ ന്‍ ..മു തലാ യവര്‍ .
രം ഗം ഒന്ന്: വൃ ദ്ധസദനത്തി ന്റെ വരാ ന്ത. സ്റ്റേ ജി ൽ വൃ ദ്ധസദനത്തെ സൂ ചി പ്പി ക്കു ന്ന ഏതാ നും അടയാ ളങ്ങള്‍. പ്ര സരി പ്പ്
നഷ്ടപ്പെ ട്ട ഏതാ നും വൃ ദ്ധര്‍ ഒരു ബഞ്ചി ല്‍ ഇരി പ്പു ണ്ട്. ജീ വി ത സാ യാ ഹ്നത്തി ന്റെ മടു പ്പ് അവരു ടെ മു ഖങ്ങളി ല്‍ തെ ളി ഞ്ഞു
കാ ണാം . സ്റ്റേ ജി ന്റെ ഒരു വശത്ത്നി ന്ന് വൃ ദ്ധന്‍ നി വര്‍ത്തി പ്പി ടി ച്ച പത്ര വു മാ യി മെ ല്ലെ മെ ല്ലെ നടന്നു വരു ന്നു . മു ഖത്ത്
സന്തോ ഷം പ്ര കടമാ ണ്. പത്ര ത്തി ലെ ഒരു ഫോ ട്ടോ അയാ ള്‍ കൂ ട്ടു കാ രെ കാ ണി ക്കു ന്നു . കണ്ണു കള്‍ക്ക് തെ ളി ച്ചം കു റവാ യതി നാ ല്‍ ആയാ സപ്പെ ട്ട് അവരത് ആകാം ക്ഷയോ ടെ നോ ക്കു ന്നു .
ലാ സര്‍: ഇതെ ന്തോ ന്ന്? ഒരു ചെ റു പ്പക്കാ രന്‍ നി റഞ്ഞ ചി രി യോ ടെ ഒരു വൃ ദ്ധനെ കെ ട്ടി പ്പി ടി ച്ചു നി ക്കണ ഫോ ട്ടോ .
ഇതി ലെ ന്തോ ന്നു കാ ര്യം ?
വൃ ദ്ധന്‍: ആ വൃ ദ്ധനെ കേ ട്ടി പ്പി ടി ച്ചോ ണ്ട് നി ക്കണത് എന്റെ മകന്‍ അരവി ന്ദനാ . ഇപ്രാ വശ്യം അവന്‍ സ്ഥാ നാ ര്‍ത്ഥി യാ വൂ ന്ന്
കേ ട്ടി രു ന്നു .
മൊ യ്തീ ന്‍: ജയി ച്ചാ ല്‍ ചെ ലവു ചെ യ്യണം ചേ ട്ടാ . മാ ത്ര വു മല്ല; ഈ വൃ ദ്ധസദനത്തി ന്റെ ഉന്നമനത്തി നും സൌ കര്യ ത്തി നും വേ ണ്ടി
അവനു പലതും ചെ യ്യാ ന്‍ കഴി യു മല്ലോ .
വൃ ദ്ധന്‍: (സന്തോ ഷത്തോ ടെ ) അവന്‍ ജയി ക്കും മൊ യ്തീ നെ . സമര്‍ഥനാ . ജീ വി തത്തി ല്‍ അവന്‍ എപ്പോ ഴും ജയി ച്ചി ട്ടെ യു ള്ളൂ .
അവന്‍ വല്യ നെ ലേ ലെ ത്തും , പലതും വെ ട്ടി പ്പി ടി ക്കും .
ചന്ദന്‍: സ്വാ ര്‍ഥരാ യ മക്കളെ ഇങ്ങനെ സ്നേ ഹി ക്കാ തെ ചേ ട്ടാ .. മക്കളെ ന്നല്ല; എല്ലാ വരും സ്വാ ര്‍ത്ഥര്‍!!നി സ്വാ ർത്ഥതയു ടെ
സു ന്ദരമു ഖങ്ങള്‍ ഇന്ന് മഷി യി ട്ടാ ല്‍ കാ ണി ല്ല . ഇന്നെ ല്ലാ വരും ലാ ഭമല്ലേ ആഗ്ര ഹി ക്കു ന്നത്. തനി ക്ക് ഏതെ ന്കി ലും തരത്തി ല്‍ അസ്വ സ്ഥത ഉണ്ടാ ക്കു ന്നത് അവനു അസഹനീ യമാ ണ്. അതെ ല്ലാം എടു ത്തു മാ റ്റു കയാ ണി ന്നത്തെ ശൈ ലി . സ്വ ന്തം അച്ഛനെ
സ്നേ ഹി ക്കാ ന്‍ കഴി യാ ത്ത മകനെ ങ്ങനെ നാ ട്ടി ലെ വോ ട്ടര്‍മാ രെ സ്നേ ഹി ക്കാ ന്‍ കഴി യും ? കപടമാ യ അവന്റെ ചി രി യി ല്‍ ഇപ്പോ ഴും നി ങ്ങള്‍ സ്നേ ഹമളക്കു ന്നോ ? സ്വ ന്തം കാ ര്യ ത്തി ല്‍ നാം അന്ധരാ യതു കൊ ണ്ടാ ണ് നമ്മു ടെ സാ യാ ഹ്നം ഇരു ളടഞ്ഞത്.
ലാ സര്‍: ശരി യാ ണ്. കാ റ്റത്ത് കത്തു ന്ന മെ ഴു കു തി രി യാ ണ് ഇപ്പോ ള്‍ നമ്മു ടെ ജീ വി തം . എപ്പോ ള്‍ കേ ട്ടു പോ കു മെ ന്നറി യി ല്ല.
കപടമാ യ ഈ ലോ കത്ത് നമ്മു ടെ ശി ഷ്ടജീ വി തം ഇതി നു ള്ളി ല്‍ സന്തോ ഷകരമാ ക്കു കയാ ണ് കരണീ യം . നി ങ്ങള്‍ക്കറി യാ മോ ?
ഡോ ക്ടറെ കാ ണി ക്കാ മെ ന്ന് പറഞ്ഞാ ണ് എന്നെ മക്കള്‍ ഇവി ടെ കൊ ണ്ടു വന്നത്! വാ ര്‍ധക്യം ചി കി ത്സയി ല്ലാ ത്ത രോ ഗമാ ണെ ന്ന്
അവര്‍ക്ക് നന്നാ യി അറി യാ മാ യി രി ക്കും .
മൊ യ്തീ ന്‍: ചൊ റി ഞ്ഞു വൃ ണമാ ക്കാ തെ കൂ ട്ടരേ . ചൊ റി യു ന്തോ റും വഷളാ കു ന്ന സ്ഥലമാ ണല്ലോ ദുഃ ഖം . ഉള്ള സമയം
സന്തോ ഷമാ യി രി ക്കി ന്‍. വൃ ദ്ധര്‍ രണ്ടു പ്രാ വശ്യം ശി ശു ക്കളാ ണെ ന്ന് കേ ട്ടി ട്ടി ല്ലേ . ശൈ ശവത്തി ന്റെ നി ഷ്കളങ്കതയോ ടെ
വാ ര്‍ധക്യ ത്തി ല്‍ നമു ക്ക് ജീ വി ക്കാം .
ചന്ദ്ര ന്‍: ശരി യാ ണ് മൊ യ്തീ നെ . എന്നാ ലും പറഞ്ഞു പോ കു ന്നതാ ണ്. നാ മെ ത്ര കഷ്ടപ്പെ ട്ടു ? എന്തെ ല്ലാം കളി കളി ച്ചു ? എന്തെ ല്ലാം
വെ ട്ടി പ്പി ടി ച്ചു ? എല്ലാം നമ്മെ ക്കാ ളേ റെ മറ്റു ള്ളവര്‍ക്ക് വേ ണ്ടി ..... പണക്കാ രാ യി മരി ക്കാ ന്‍വേ ണ്ടി ദരി ദ്ര രാ യി ജീ വി ച്ചു .
എന്നാ ലി താ ദരി ദ്ര രാ യി മരി ക്കാ നും പോ കു ന്നു . പണം കൊ ണ്ട് നാ മെ ന്തു നേ ടി ? നമ്മു ടെ അധ്വാ നഫലം മറ്റു ള്ളവര്‍ അനു ഭവി ക്കു ന്നു . നാ മെ ല്ലാ വരും സാ മ്പത്തി കഭദ്ര തയു ള്ളവര്‍. ഗ്രാ മത്തി ലെ ചെ റ്റക്കു ടി ലി ലെ വൃ ദ്ധര്‍ സു ഖമാ യു റങ്ങു ന്നു ,
കാ രണവരു ടെ പകി ട്ടോ ടെ വീ ട് ഭരി ക്കു ന്നു . നമു ക്കോ ? നി ദ്രാ രാ ഹി ത്യ തി ന്റെ ക്ലേ ശതകള്‍ നമ്മെ കു ത്തി നോ വി ക്കു ന്നു . നമു ക്ക്
നമ്മെ പ്പോ ലും ഭരി ക്കാ നാ വു ന്നി ല്ല. സത്യ ത്തി ല്‍ ജീ വി തമെ ന്നത് എന്താ ണ്?
ലാ സര്‍: ജീ വി തം എന്നത് ഉള്ളി പോ ലെ യാ ണ് ചന്ദ്രാ .. തൊ ലി ച്ചു തൊ ലി ച്ചു അവസാ നം അകത്തു ഒന്നു മി ല്ലെ ന്നറി യു ന്നു . മാ യ.
വെ റും മാ യ!
(ഈ സമയമത്ര യും വൃ ദ്ധന്‍ നി ര്‍നി മേ ഷനാ യി പത്ര വും കയ്യി ല്‍ പി ടി ച്ചു എല്ലാം കേ ട്ടു കൊ ണ്ടി രി ക്കു ന്നു . പി ന്നെ എന്തോ
ഓര്‍ക്കു ന്നപോ ലെ ) ഫ്ലാ ഷ്ബാ ക്ക്..
___________________________________________________________________________________________________________________
രം ഗം രണ്ട്: തി രക്ക്പി ടി ച്ച നഗരത്തി ലെ സാ മാ ന്യം മെ ച്ചപ്പെ ട്ട ഒരു ഫ്ലാ റ്റി ലെ സ്വീ കരണമു റി . വലതും ഇടതു മാ യി അകത്തേ ക്ക്
രണ്ടു വാ തി ലു കള്‍. ഏകദേ ശം സ്റ്റേ ജി ന്റെ മധ്യ ത്തി ലാ യി മേ ശമേ ല്‍ ടീ വി . അതി നഭി മു ഖമാ യി വി നു ഇരു ന്നു ഗെ യിം
കളി ക്കു ന്നു . അല്പം വശം ചെ രി ഞ്ഞി രി ക്കു ന്നതി നാ ല്‍ ടീ വി യി ലെ കാ ഴ്ചകള്‍ കാ ണി കള്‍ക്ക് അപ്രാ പ്യ മാ ണ്. സ്റ്റേ ജി നു അല്പം
വശത്താ യി കസേ രയി ല്‍ വൃ ദ്ധന്‍ ഇരി ക്കു ന്നു . ചു മരി ല്‍ ക്ലോ ക്ക്. രാ ത്രി യോ ടടു ത്ത സമയം . പു റത്തു നി ന്ന് വാ ഹനങ്ങളു ടെ
ഇരമ്പം , ഹോ ണടി എല്ലാം കേ ള്‍ക്കാം . മൊ ത്തത്തി ല്‍ നഗരത്തി ന്റെ ഭാ വങ്ങള്‍. വൃ ദ്ധന്‍റെ മു ഖം പ്ര സന്നമല്ല. വെ ള്ള
കൈ ബനി യനും വെ ളു ത്ത മു ണ്ടും വേ ഷം . മു ഖത്ത് കണ്ണട. കയ്യി ല്‍ ഒരു വാ ക്കിം ഗ് സ്റ്റി ക് .
വൃ ദ്ധന്‍: (അകത്തേ ക്ക് നോ ക്കി വി ളി ക്കു ന്നു ) ജാ നൂ .. ( വീ ണ്ടും വീ ണ്ടും വി ളി ക്കു ന്നു ) അരവി ന്ദാ .. ഇവരൊ ക്കെ എവി ടെ പ്പോ യി ?
മോ നെ വി നൂ . ജാ നു വി നോ ട് മു ത്തച്ചന് ഒരു കട്ടന്‍ചാ യ ഉണ്ടാ ക്കി ത്തരാ ന്‍ പറ.
ഗെ യിം അല്പനേ രത്തേ ക്ക് നി ര്‍ത്തി വച്ച് വി നു അകത്തേ ക്കൊ ടു ന്നു . തി രി ച്ചു വന്നു കളി യി ല്‍ മു ഴു കു ന്നു .
വൃ ദ്ധന്‍: ജാ നു എവി ടെ വി നൂ ?
വി നു : അടു ക്കളയി ല്‍.
വൃ ദ്ധന്‍: അച്ഛനോ ?
വി നു : ജാ നു ചേ ച്ചി യെ അടു ക്കളയി ല്‍ സഹാ യി ക്കു കയാ ണെ ന്ന് തോ ന്നു ന്നു .
വൃ ദ്ധന്‍: (ശബ്ദം താ ഴ്ത്തി ) രാ ഷ്ട്രീ യപ്ര വര്‍ത്തനം വേ ലക്കാ രി യി ല്‍ നി ന്ന് പഠി ക്കു കയാ യി രി ക്കും .
വി നു : (കളി യി ല്‍ മു ഴു കി ക്കൊ ണ്ട് സ്വ യം ) ഈ വി മാ നത്തി നെ വെ ടി വെ ച്ചി ട്ടു കൊ ള്ളു ന്നി ല്ലല്ലോ
അല്‍പനി മി ഷത്തി നകം ജാ നു ചാ യ കൊ ണ്ടു വന്നു വൃ ദ്ധന് നല്‍കു ന്നു . തി രി ച്ചു പോ യി അകത്തേ ക്കു ള്ള വാ തി ല്‍ പടി യി ല്‍ നി ന്ന് തി രി ഞ്ഞു നോ ക്കു ന്നു . വൃ ദ്ധന്‍ ഒരു കാ വി ല്‍ ചാ യ വാ യി ലേ ക്ക് വലി ച്ചു അസഹനീ യതയോ ടെ താ ഴേ ക്കു തു പ്പു ന്നു . ജാ നു
അത് നോ ക്കി ഊറി ചി രി ക്കു ന്നു .
വൃ ദ്ധന്‍: (കോ പത്തോ ടെ ) അരവി ന്ദാ .. ടാ അരവി ന്ദാ ...
അരവി ന്ദന്‍ അകത്തു നി ന്ന് സ്റ്റേ ജി ലേ ക്ക് വരു ന്നു .
വൃ ദ്ധന്‍: ഇവളെ ഇന്ന് തന്നെ ഇവി ടെ നി ന്ന് പറഞ്ഞു വി ടണം . ഇവളു ടെ ചെ യ്തി കള്‍ കൊ ണ്ട് മടു ത്തു . ഇവള്‍ ശരി യാ വി ല്ല.
അരവി ന്ദന്‍: അവളെ ന്തു ചെ യ്തൂ ന്നാ ?
വൃ ദ്ധന്‍: കു ളി ക്കാ ന്‍ അല്പം ചു ടു വെ ള്ളം ആവശ്യ പ്പെ ട്ടി ട്ട് തരു ന്നി ല്ല. എന്റെ വസ്ത്ര ങ്ങള്‍ മാ ത്രം അലക്കാ തെ മാ റ്റി വയ്ക്കു ന്നു .
ഇന്നി താ ചാ യയി ല്‍ പഞ്ചസാ രക്ക് പകരം ഉപ്പ്!
അരവി ന്ദന്‍: ( അത് കാ ര്യ മാ യെ ടു ക്കാ ത്ത മട്ടി ല്‍) അതൊ ക്കെ അച്ഛന് തോ ന്നു ന്നതാ . അറി യാ തെ പാ ത്രം
മാ റി പ്പോ യതാ യി രി ക്കും .
വൃ ദ്ധന്‍: അല്ല; ഒക്കെ അവള്‍ മനപ്പൂ ര്‍വ്വം ചെ യ്യു ന്നതാ . ഇന്ന് തന്നെ അവളെ പറഞ്ഞു വി ടണം .
അരവി ന്ദന്‍: പി ന്നെ ഇവി ടത്തെ ജോ ലി യൊ ക്കെ നി ങ്ങള്‍ ചെ യ്യു മോ ? ( ജാ നു വി ന്റെ മു ഖത്ത് ചി രി പൊ ട്ടു ന്നു . വൃ ദ്ധന്‍ ദേ ഷ്യ ത്തോ ടെ ഊന്നു വടി യി ല്‍ പി ടി മു റു ക്കു ന്നു ) അച്ഛാ . മു ന്‍പ് നി ങ്ങള്‍ സ്കൂ ള്‍കു ട്ടി കളെ പഠി പ്പി ച്ചി രു ന്ന പോ ലെ യല്ല ഇന്ന് .....
പ്രാ യത്തി നനു സരി ച്ച് അടങ്ങി ഒതു ങ്ങി കഴി യണം .
(ജാ നു അരവി ന്ദന്റെ ചെ വി യി ല്‍ എന്തോ പറയു ന്നു . അരവി ന്ദന്റെ മു ഖഭാ വം മാ റു ന്നു )
അരവി ന്ദന്‍: അത് ശരി . അതൊ ക്കെ യാ ണ് കാ ര്യം . വയസ്സു കാ ലത്തെ മോ ഹം തരക്കേ ടി ല്ല. പു റം തടവി ത്തരാ ന്‍ ജാ നു തന്നെ
വേ ണം അല്ലെ .
വൃ ദ്ധന്‍: മോ നെ , നി ന്‍റെ സ്വ ഭാ വമാ റ്റത്തി ന്റെ കാ രണം എനി ക്കറി യാം . മൂ ന്നു മാ സം മു മ്പ് വരെ നീ യെ ന്നെ പേ രി നെ ങ്കി ലും
ബഹു മാ നി ച്ചി രു ന്നു . അനു സരി ച്ചി രു ന്നു . അന്നെ ന്റെ വാ ക്കു കള്‍ക്ക് വി ലയു ണ്ടാ യി രു ന്നു . എന്നാ ല്‍ ഇപ്പോ ള്‍.........കണ്ണ്പൊ ട്ടി യ
സിം ഹത്തി ന്റെ മു ന്‍പി ല്‍ ആര്‍ക്കും വീ രവാ ദം മു ഴക്കാം , വെ ല്ലു വി ളി ക്കാം .
(ഇതൊ ന്നും ശ്ര ദ്ധി ക്കാ ത്ത മട്ടി ല്‍ വി നു കളി യി ല്‍ മു ഴു കി യി രി ക്കു ന്നു . പു റത്തു നി ന്ന് രാ ധി ക കടന്നു വരു ന്നു . ജോ ലി കഴി ഞ്ഞു ,
ക്ഷീ ണി ച്ച മു ഖഭാ വം . കയ്യി ല്‍ ശീ തളപാ നീ യത്തി ന്റെ ഒരു ബോ ട്ടി ലും എന്തോ ചെ റി യ ഒരു ഭക്ഷണപൊ തി യും . രണ്ടും
വി നു വി ന് നല്‍കു ന്നു . വി നു നി ര്‍വി കാ രതയോ ടെ വാ ങ്ങി മേ ശയു ടെ ഒരു വശത്ത് വയ്ക്കു ന്നു .
രാ ധി ക: എന്താ എല്ലാ വരേം മു ഖം വല്ലാ ണ്ടി രി ക്കു ന്നത്?
വൃ ദ്ധന്‍: മോ ളെ ..നീ യെ ന്താ ഇത്ര വൈ കു ന്നത്?
രാ ധി ക: ( ഈര്‍ഷ്യ യോ ടെ ) അതാ ണോ പ്ര ശ്നം ? എന്‍റെ ജോ ലി യു ടെ സ്വ ഭാ വം നി ങ്ങള്‍ക്കറി യാ ഞ്ഞി ട്ടാ . എനി ക്കു വേ ണ്ടി
മാ ത്ര മല്ലല്ലോ ഞാ ന്‍ ജോ ലി ക്ക് പോ ണത്.
അരവി ന്ദന്‍: കേ ട്ടോ രാ ധി കേ . അച്ഛന് ചി ല പു തി യ മോ ഹങ്ങളൊ ക്കെ തു ടങ്ങി യി രി ക്കു ന്നു . പു റം തടവാ ന്‍ ജാ നു വേ ണം
പോ ലും .
രാ ധി ക: ഓഹോ .. മൂ ന്നു മാ സത്തി നു ള്ളി ല്‍ ഇത്രേം വരെ എത്തി യോ ? നമ്മളെ ല്ലാ വരും പു റത്തു പോ യാ ല്‍ ഇവര്‍ രണ്ടു പെ രല്ലേ
ഇവി ടെ .... ഇക്കാ ലത്ത് പ്രാ യത്തെ പോ ലും വി ശ്വ സി ക്കാ ന്‍ കൊ ള്ളി ല്ല.
വൃ ദ്ധന്‍: (ആയാ സപ്പെ ട്ട് എഴു ന്നേ ൽക്കു ന്നു ) മക്കളേ . നി ങ്ങള്‍ നി ങ്ങളു ടെ ഭൂ തകാ ലം മു ഴു വന്‍ മറന്നു .... അറി യാ വു ന്നത്
മറക്കു ന്നതും ചി ലപ്പോ ള്‍ ഉപകാ രപ്ര ദമാ ണ് എന്നെ നി ക്കറി യാം . എന്‍റെ മൂ ന്നാ ണ്മക്കളെ യും പഠി പ്പി ച്ചു വളര്‍ത്തി വലു താ ക്കി
മൂ ന്നു പേ രും ഓരോ കരപി ടി ച്ചപ്പോ ള്‍ ഞാ നും നി ങ്ങടെ അമ്മയും തനി ച്ചാ യി . അവള്‍ മരി ച്ചപ്പോ ള്‍ നി ങ്ങളു ടെ ദുഃ ഖം ഇത്ര
നൈ മി ഷി കമാ കു മെ ന്ന് ഞാ ന്‍ അന്നോ ര്‍ത്തി ല്ല. വി ദേ ശത്തു ള്ള നി ന്‍റെ രണ്ടു ചേ ട്ടന്മാ ര്‍ക്കും ലീ വ് കമ്മി യാ യി രു ന്നല്ലോ .
ശാ ലീ നസു ന്ദരമാ യ നമ്മു ടെ ആ ഗ്രാ മത്തി ലെ മൂ ന്നേ ക്കറും വീ ടും നി ങ്ങളു ടെ ആഗ്ര ഹപ്ര കാ രമാ ണ് ഞാ ന്‍ വി റ്റ് വീ തി ച്ചു തന്നത്.
ഏകനാ യി അവി ടെ കഴി യു ന്നതി ലും ഭേ ദം അതാ ണല്ലോ എന്ന് ഞാ നും കരു തി . അന്നൊ ക്കെ എന്നെ എന്ത് കാ ര്യ മാ യി രു ന്നു
നി ങ്ങള്‍ക്ക്.
രാ ധി ക: നി ര്‍ത്തൂ പഴം പു രാ ണങ്ങള്‍ വി ളമ്പാ തെ . അച്ഛന്റെ സ്വ ത്ത് മക്കള്‍ക്ക് അവകാ ശപ്പെ ട്ടത് തന്നെ യാ ണ്.
വൃ ദ്ധന്‍: എന്ത് സ്വ ത്ത്? ഞാ ന്‍ കഷ്ടപ്പെ ട്ടധ്വാ നി ച്ചു ഉണ്ടാ ക്കി യ സ്വ ത്ത് മു ഴു വന്‍ ഇഷ്ടമു ള്ള രീ തി യി ല്‍ എനി ക്ക് ചെ യ്യാം . എന്‍റെ
സ്വ ത്ത് നി ങ്ങളു ടെ അവകാ ശം ആണെ ങ്കി ല്‍ ഇവി ടത്തെ കാ ര്യ ങ്ങളി ല്‍ ഇടപെ ടാ ന്‍ എനി ക്കും അവകാ ശമു ണ്ട്.. ( പി ന്നെ ശബ്ദം
താ ഴ്ത്തി ക്കൊ ണ്ട്) മക്കളേ .. ഞാ നി ന്നൊ രധി കപ്പറ്റാ ണ് നി ങ്ങള്‍ക്ക്. കണ്ണി ലെ കരടാ ണ്. അതെ ടു ത്ത് മാ റ്റാ നു ള്ള കാ രണം
തി രയു കയാ ണ് നി ങ്ങളെ ന്ന് എനി ക്ക് നന്നാ യറി യാം . ഈ വൃ ദ്ധന് വൃ ദ്ധി ക്ഷയം ബാ ധി ച്ചി ട്ടു ണ്ട്.സമ്മതി ച്ചു . പക്ഷെ മക്കളേ ഈ
പോ ക്ക് അപകടത്തി ലേ ക്കാ ണ് . ( രാ ധി കയോ ട്) അരവി ന്ദന്‍ ഒരു രാ ഷ് ട്രീ യക്കാ രന്‍ ആണ്. അവന്‍ നാ ടി നെ യാ ണ് ശ്ര ദ്ധി ക്കു ന്നത്
വീ ടി നെ യല്ല. ദയവാ യി നീ യെ ങ്കി ലും ശ്ര ദ്ധി ക്കു ക. ഒരു പൊ ട്ടി ത്തെ റി ക്ക് മു മ്പ്........ ശ്ര ദ്ധയാ ണ് ഏറ്റവും നല്ല വളം .
ശ്ര ദ്ധയി ല്ലെ ങ്കി ൽ കള വളരും . പറി ച്ചെ ടു ക്കാ ന്‍ കഴി യാ ത്ത വി ധം .......... (കി തയ്ക്കു ന്നു ).
അരവി ന്ദന്‍: അച്ചനെ ന്തോ പറ്റി യി ട്ടു ണ്ട്..
വൃ ദ്ധന്‍: അതെ മക്കളേ . എനി ക്ക് ഭ്രാ ന്താ ണ്. വാ ര്‍ധക്യ ത്തി ന്റെ ചവി ട്ടു പടി യി ല്‍ നി ൽക്കു മ്പോ ഴു ള്ള ഭ്രാ ന്ത് .
അരവി ന്ദന്‍: അച്ഛാ . പ്ര സം ഗമൊ ന്നും വേ ണ്ട. അടങ്ങി യൊ തു ങ്ങി കഴി യാ മെ ന്കി ല്‍ ഇവി ടെ താ മസി ക്കാം . അല്ലെ ങ്കി ല്‍..
വൃ ദ്ധന്‍: തു ടര്‍ന്ന് പറയൂ ..
രാ ധി ക: എന്ത് വേ ണമെ ന്ന് ഞങ്ങള്‍ക്കറി യാം .
(വൃ ദ്ധന്‍റെ കണ്ണി ല്‍ കണ്ണീ ര്‍ നി റയു ന്നു )
വൃ ദ്ധന്‍: (ഗദ്ഗദത്തോ ടെ ) കൂ ടി യാ ലോ ചി ച്ച് ഉറപ്പി ച്ചു കഴി ഞ്ഞു അല്ലെ ?
വി നു : (സന്തോ ഷത്തോ ടെ ) ഫി നി ഷ് , ഫി നി ഷ് . ഞാ ന്‍ വി മാ നം വെ ടി വച്ചു വീ ഴ്ത്തി .
രാ ധി ക: മി ണ്ടാ തി രി യെ ടാ ..
വൃ ദ്ധന്‍: നി ങ്ങളൊ രു പാ ട് വലു താ യി .അതി നനു സരി ച്ച് ഞാ ന്‍ ചെ റു താ യി . എന്നാ ലും ക്ഷോ ഭി ച്ചു പോ കു ന്നതാ ണ്. മനപ്പൂ ര്‍വമല്ല,
പ്രാ യാ ധി ക്യ ത്തി ന്റെ വെ റും ജല്പനങ്ങള്‍ അല്ല ഇതെ ന്നു പി ന്നീ ട് മനസ്സി ലാ കും .
അരവി ന്ദന്‍: അച്ഛന് എന്തി ന്റെ കു റവാ ഇവി ടെ ? ഗ്രാ മത്തി ലെ വീ ടി നേ ക്കാ ള്‍ സൌ കര്യ മു ള്ള വീ ട്..
വൃ ദ്ധന്‍: അറി യാം . എല്ലാ മു ണ്ട്. ശാ സ്ത്രം എന്തെ ല്ലാം കണ്ടു പി ടി ച്ചു !!!. മനസമാ ധാ നവും സ്വ സ്ഥതയും പ്ര ദാ നം ചെ യ്യു ന്ന ഒന്നും
കണ്ടു പി ടി ച്ചി ല്ല. ഓ.. പി ന്നെ നീ യെ നി ക്ക് കണ്ണട വാ ങ്ങി ത്തന്നു . വാ ക്കിം ഗ്സ്റ്റി ക് വാ ങ്ങി ത്തന്നു . ഉപകാ രം . എന്നാ ല്‍, തി മി രം
ബാ ധി ച്ച കണ്ണു കള്‍ക്കു ള്ള ഭേ ദപ്പെ ട്ട ചി കി ല്‍സ കണ്ണടയല്ലെ ന്നും നടു വേ ദന മൂ ലം നി വര്‍ന്നു നടക്കാ ന്‍ കഴി യാ ത്തതി നു ള്ള മരു ന്ന്
ഊന്നു വടി യല്ലെ ന്നും എനി ക്ക് നന്നാ യറി യാം . അനി വാ ര്യ മാ യ എന്‍റെ അസ്തമയത്തി നു സമയമടു ത്തെ ന്നു നി നക്ക്
തോ ന്നി തു ടങ്ങി യി രി ക്കാം അല്ലേ . എല്ലാം സഹി ക്കാം മക്കളേ .. ക്രൂ രമാ യ അവഗണനയാ ണ് സഹി ക്കാ നാ കാ ത്തത്. (
വി ങ്ങി പ്പൊ ട്ടു ന്നു . എന്നി ട്ട് രാ ധി കയോ ടാ യി ) നീ നി ന്‍റെ പോ മെ റി യന്‍ പട്ടി ക്ക് നല്‍കു ന്ന പരി ഗണന പോ ലും എന്നോ ട്
കാ ണി ക്കു ന്നു ണ്ടോ ? എന്തി ന്, വി നു പോ ലും നി നക്കന്യ നല്ലേ ? ആ പട്ടി യു ടെ വാ ലാ ട്ടലി ല്‍ നീ സം തൃ പ്തി യടയു ന്നു . നി ന്നോ ടു ള്ള
ബഹു മാ നമല്ല; മറി ച്ചു അതി നു ലഭി ക്കു ന്ന ഭക്ഷണത്തി നോ ടു ള്ള സ്നേ ഹമാ ണ് അത് പ്ര കടി പ്പി ക്കു ന്നത്. ( വൃ ദ്ധന്‍റെ സം സാ രം
രസി ക്കാ ത്ത ഭാ വത്തി ല്‍ അരവി ന്ദനും രാ ധി കയും മു ഖത്തോ ടു മു ഖം നോ ക്കു ന്നു . പി ന്നെ അകത്തേ ക്ക് പോ കു ന്നു . വൃ ദ്ധനും
വി നു വും സ്റ്റേ ജി ല്‍ തനി ച്ചാ വു ന്നു . കര്‍ട്ടന്‍ താ ഴു ന്നു ).
___________________________________________________________________________________________________________________________
രം ഗം മൂ ന്ന്: ഫ്ലാ റ്റി ലെ അതെ സ്വീ കരണ മു റി . ക്ലോ ക്കി ല്‍ അതി രാ വി ലെ മൂ ന്നര മണി സൂ ചി പ്പി ക്കു ന്നു . വി നു ടീ വി യു ടെ
മു ന്നി ലി രു ന്നു ഗെ യിം കളി ക്കു ന്നു . പൂ ര്‍വ്വാ ധി കം ശരീ രം മു ന്നോ ട്ട് വളഞ്ഞു കൊ ണ്ട് ഊന്നു വടി യും കു ത്തി വൃ ദ്ധന്‍ മെ ല്ലെ
മെ ല്ലെ അകത്തു നി ന്ന് നടന്നു വരു ന്നു . ഇടക്ക് ഞരങ്ങു കയും മൂ ളു കയും ചെ യ്യു ന്നു ണ്ട്. പു റത്ത് ഇടയ്ക്കി ടയ്ക്ക് വാ ഹനങ്ങള്‍ പോ കു ന്നതി ന്‍റെ ശബ്ദം . വൃ ദ്ധന്‍ കസേ രയി ല്‍ ഇരി ക്കു ന്നു .
വൃ ദ്ധന്‍: നീ ഉറങ്ങി യി ല്ലേ വി നൂ ?
വി നു : തീ രെ ഉറക്കം വരു ന്നി ല്ല മു ത്തശാ . ഭയങ്കര ബോ റടി . നേ രമൊ ട്ടു വെ ളു ക്കു ന്നു മി ല്ല.
വൃ ദ്ധന്‍: ഉണര്‍ന്നി രി ക്കു ന്നവന്റെ രാ ത്രി സു ദീ ര്‍ഘമാ ണ് കു ഞ്ഞേ . ഞാ നും നി ന്നെ പോ ലെ തന്നെ !! നേ രമെ ത്ര യാ യി ?
വി നു : മൂ ന്നര.
വൃ ദ്ധന്‍: ആഹ്.. നേ രം പു ലരാ റാ യി അല്ലെ . അല്പസമയത്തി നകം പു റത്തു റോ ഡി ല്‍ വാ ഹനങ്ങളു ടെ പു ക കൊ ണ്ടൊ രു നരകം
തീ ര്‍ക്കപ്പെ ടും . ഹോ ണടി യു ടെ കാ ഠി ന്യ ത്താ ല്‍ കര്‍ണപു ടങ്ങള്‍ അടയാ പ്പെ ടും . നഗരം പൊ ടി പടലങ്ങളാ ല്‍ മൂ ടപ്പെ ടും . (ഒരു
കൊ തു ക് വന്നു ശരീ രത്തി ലെ വി ടെ യോ കു ത്തി നോ വി ക്കു മ്പോ ള്‍ അതി നെ അടി ച്ചു കൊ ല്ലാ ന്‍ വൃ ദ്ധന്‍റെ വി ഫലശ്ര മം )
നഗരത്തി ലെ കൊ തു കു കള്‍ക്ക് ആരോ ഗ്യ വും ബു ദ്ധി യും കൂ ടു തലു ണ്ട്. വണ്ടു കളെ പോ ലെ മൂ ളി വന്നു കടന്നലു കളെ പോ ലെ
കു ത്തി നോ വി ക്കു ന്ന അവക്കറി യാം ആരെ എവി ടെ എപ്പോ ള്‍ സമീ പി ക്കണമെ ന്ന്.
വി നു : മു ത്തച്ചനെ ന്താ ഉറങ്ങാ ത്തത്?
വൃ ദ്ധന്‍: ഉറക്കം നാം തേ ടി പ്പോ കേ ണ്ടതല്ല കു ട്ടീ . ഉറക്കം നമ്മെ തേ ടി വരേ ണ്ടതാ ണ്. .. പു റം വേ ദനി ച്ചി ട്ടു വയ്യ വി നൂ . ഒന്ന്
തടവി ത്താ .( വി നു പു റം തടവി ക്കൊ ടു ക്കു ന്നു . വൃ ദ്ധന് നേ രി യ ആശ്വാ സം പോ ലെ )
വൃ ദ്ധന്‍: ഈ മു ത്തച്ചനെ നി നക്കി ഷ്ടമാ ണോ ?
വി നു : ഉം ..
വൃ ദ്ധന്‍: മു ത്തച്ചന്‍ ഒരി ടത്തേ ക്ക് പോ വു കയാ ണ്. നി നക്ക് വി ഷമം തോ ന്നു മോ ?
വി നു : എവി ടേ ക്കാ മു ത്തച്ചാ ?
വൃ ദ്ധന്‍: ശാ ന്തതയു ള്ള, സ്വ സ്ഥത ലഭി ക്കു ന്ന എവി ടേ ക്കെ ങ്കി ലും . ഏതാ യാ ലും നേ രം പു ലരു ന്നതോ ടെ എനി ക്ക് ഒരു പു തു
ജീ വി തമാ ണ്. എന്‍റെ ശേ ഷി ക്കു ന്ന ജീ വി തത്തി ന്റെ ആദ്യ ദി വസം .
വി നു : ഇവി ടം വി ട്ടെ ങ്ങോ ട്ടു പോ കു ന്നു ? ഞാ നും വരട്ടെ ? സത്യ ത്തി ല്‍ ഞാ നും ഇവി ടെ മടു ത്തു മു ത്തച്ചാ . കൂ ട്ടു കാ രി ല്ല,
ഓടി ച്ചാ ടി കളി ക്കാ ന്‍ പറ്റു ന്നി ല്ല, കൂ ട്ടി ലടച്ചപോ ലെ . പരമ ബോ റ്. മു ന്‍പ് മു ത്തച്ഛന്റെ നാ ട്ടി ല്‍ വന്നപ്പം എന്ത് രസമാ യി രു ന്നു .
പു ഴയും വഞ്ചി യും മാ വും പൂ വും ഊഞ്ഞാ ലും .. ഹാ യ്..
വൃ ദ്ധന്‍: വേ ണ്ട മോ നെ .. നീ പഠി ക്കു ക. പാ ഠപു സ്തകങ്ങള്‍ക്കൊ പ്പം ജീ വി തവും . ആദ്യം സ്വ ന്തത്തി നു വേ ണ്ടി ജീ വി ക്കാ ന്‍ ശീ ലി ക്കു ക. അകത്തൂ ട്ടി യെ പു റത്തൂ ട്ടാ വൂ എന്നൊ രു ചൊ ല്ലു ണ്ട്. ഈ മു ത്തച്ചന് പറ്റി യ അബദ്ധങ്ങള്‍ മോ ന് ഉണ്ടാ കരു ത്. അടു ത്ത
കാ ലം വരെ എന്നെ പ്പറ്റി എനി ക്കൊ രു ധാ രണയു ണ്ടാ യി രു ന്നു . ധൈ ര്യ ശാ ലി , നാ ടി നും മക്കള്‍ക്കും വേ ണ്ടപ്പെ ട്ടവന്‍,
അല്ലലി ല്ലാ തെ സ്വ സ്ഥമാ യി കഴി യാ ന്‍ ഭാ ഗ്യ മു ള്ളവന്‍ എന്നെ ല്ലാം . എന്നാ ല്‍ ഇപ്പോ ള്‍ ഞാ ന്‍ തെ ണ്ടി യാ ണ്. ഭീ രു വാ ണ്. ഭീ രു വാ യി
കഴി യു ന്നതി നേ ക്കാ ള്‍ നല്ലത് ആപത്തി ലേ ക്ക് എടു ത്തു ചാ ടു ന്നതാ ണ്. അതാ ണ് ഞാ ന്‍ ചെ യ്യാ ന്‍ പോ കു ന്നത്.
മു ത്തച്ഛന്റെ വകയാ യി എന്തു സമ്മാ നമാ ണ് മോ ന് വേ ണ്ടത് ?
വി നു : സമ്മാ നമൊ ന്നും വേ ണ്ട. നമു ക്ക് മു ത്തച്ഛന്റെ നാ ട്ടി ൽ പോ യി ഒരാ ഴ്ച നി ന്നി ട്ട് വരാം .
വൃ ദ്ധന്‍: കഴി യി ല്ല മോ നെ . നമ്മെ പൊ തി ഞ്ഞു നി ല്‍ക്കു ന്ന സു ഖമു ര്‍വ്വമാ യ ഓര്‍മ്മകള്‍ മാ ത്ര മാ ണത്. നഷ്ടമാ യി എല്ലാം എല്ലാം ....
ഒരു കാ ര്യം ചെ യ്യൂ . ( വൃ ദ്ധന്‍ വി റയ്ക്കു ന്ന കൈ കളോ ടെ ഊന്നു വടി വി നു വി ന് നല്‍കു ന്നു . പി ന്നെ കണ്ണടയും . വി നു മടി ച്ചു
മടി ച്ചു ഒന്നും മനസ്സി ലാ കാ ത്ത വി ധത്തി ല്‍ അവ വാ ങ്ങു ന്നു ) മു ത്തച്ഛന്റെ ഓര്‍മ്മക്കാ യി നീ യി ത് ഭദ്ര മാ യി സൂ ക്ഷി ക്കു ക. നി ന്‍റെ
അച്ഛന് വയസാ യി ആരോ ഗ്യ മൊ ക്കെ കു റഞ്ഞു വരു മ്പോ ള്‍ ഇവരണ്ടും നി ന്‍റെ വകയാ യി സമ്മാ നി ക്കു ക. ഇതി നെ ക്കാ ള്‍ നല്ല
സമ്മാ നം മു ത്തച്ഛന്റെ അടു ത്തി ല്ല മോ നേ . കൊ ണ്ട് പോ യി ഭദ്ര മാ യി സൂ ക്ഷി ക്കൂ .
(വൃ ദ്ധന്‍റെ കണ്ണി ല്‍ കണ്ണീ ര്‍ പൊ ടി യു ന്നു . വി നു അകത്തേ ക്ക് പോ കു ന്നു . മടങ്ങി വന്ന് വീ ണ്ടും വൃ ദ്ധന്‍റെ പു റം
തടവി ക്കൊ ടു ക്കു ന്നു . ഈ സമയം സ്റ്റേ ജി ന്റെ ഒരു വശത്തു കൂ ടി ഉറക്കച്ചടവോ ടെ രാ ധി ക കടന്നു വരു ന്നു . അഴി ഞ്ഞ മു ടി
കെ ട്ടി വക്കു ന്നു ).
രാ ധി ക: ഓഹോ .. ഇതാ ണ് പരി പാ ടി അല്ലെ . നി ങ്ങടെ പു റം തടവാ ന്‍ വി നു വി ന്‍റെ ഉറക്കം കെ ടു ത്തണം അല്ലെ . നാ ണമി ല്ലേ
മനു ഷ്യാ നി ങ്ങള്‍ക്ക്?
(വൃ ദ്ധന്‍ മി ണ്ടു ന്നി ല്ല)
വി നു : മു ത്തച്ചനെ യെ ന്തി നാ നി ങ്ങളെ ല്ലാ വരും വഴക്ക് പറയു ന്നത്? എനി ക്കു റക്കം വരാ ഞ്ഞി ട്ട് ഞാ നി വി ടി രു ന്നു ഗെ യിം
കളി ക്കു കയാ യി രു ന്നു . പി ന്നീ ടാ മു ത്തച്ചന്‍ വന്നത്. പു റം വേ ദനി ക്കു ന്നു വെ ന്നു പറഞ്ഞപ്പം ഞാ ന്‍ തടവി ക്കൊ ടു ത്തു .
രാ ധി ക: (ദേ ഷ്യ ത്തോ ടെ ) അച്ഛനെ നീ കണ്ടോ ?
വി നു : ഇല്ല.
രാ ധി ക: ബാ ത്ത്റൂ മി ലും ഇല്ലല്ലോ . പി ന്നെ വി ടെ പോ യി ?
(രാ ധി ക സ്റ്റേ ജി ന്റെ മറ്റേ വാ തി ലി ലൂ ടെ അകത്തേ ക്ക് പോ കു ന്നു )
വൃ ദ്ധന്‍: വി നൂ . മു ത്തച്ഛന്റെ ഷര്‍ട്ട് ആ ഹാ ങ്ങറി ല്‍ കി ടപ്പു ണ്ട്. അതൊ ന്നെ ടു ത്തു കൊ ണ്ടു വരൂ . ( വി നു അകത്തു പോ യി ഷര്‍ട്ട്
കൊ ണ്ടു വരു ന്നു വൃ ദ്ധന്‍ അത് ധരി ക്കു ന്നു . അകത്തു നി ന്ന് ജാ നു വി ന്റെ നി ലവി ളി കേ ള്‍ക്കു ന്നു . സ്റ്റേ ജി ലേ ക്ക് ജാ നു
ഓടി വരു ന്നു . അഴി ഞ്ഞു ലഞ്ഞ വേ ഷം . കെ ട്ടഴി ഞ്ഞ മു ടി . ജാ നു വി ന് പി ന്നാ ലെ കൊ പാ കു ലയാ യി രാ ധി കയും .
അവളെ ന്തൊ ക്കെ യോ വി ളി ച്ചു പറയു ന്നു മു ണ്ട്. കയ്യി ല്‍ ഒരു വടി യു മു ണ്ട്. അതു കൊ ണ്ട് ജാ നു വി നെ അടി ക്കാ ന്‍ ശ്ര മി ക്കു കയാ ണ്. ജാ നു ഒന്നാം വാ തി ലി ലൂ ടെ ഓടി മറയു ന്നു . പി ന്നാ ലെ രാ ധി കയും . തി രി ച്ചു വന്ന് ഒന്നാം വാ തി ലി ല്‍ ചാ രി നി ന്ന്
കരയു കയാ ണ്. ഒന്നും മനസ്സി ലാ കാ ത്ത വി ധം വി നു വും എല്ലാം അറി യാ മെ ന്ന മട്ടി ല്‍ വൃ ദ്ധനും .
വി നു : എന്താ മു ത്തച്ചാ ..എല്ലാ വർക്കും എന്തു പറ്റി ?
വൃ ദ്ധന്‍: (ചു ണ്ടു കോ ട്ടി ചി രി ക്കാ ന്‍ ഭാ വി ക്കു ന്നു ) തനി ക്ക് മാ ത്രം അവകാ ശപ്പെ ട്ടത് മറ്റു ള്ളവര്‍ കവര്‍ന്നെ ടു ക്കു മ്പോ ഴു ള്ള
പൊ ട്ടലും ചീ ട്ടലു മാ ണ് കു ട്ടീ . ഏതാ യാ ലും ഇന്നത്തെ കണി നന്ന്. (വൃ ദ്ധന്‍ എഴു ന്നേ ല്‍ക്കു ന്നു . ഒട്ടു പ്ര യാ സത്തോ ടെ പു റത്തേ ക്കു
പോ കാ ന്‍ ശ്ര മി ക്കു ന്നു .വി നു ഓടി ച്ചെ ന്നു അമ്മയെ കെ ട്ടി പ്പി ടി ക്കു ന്നു )
വി നു : മു ത്തച്ചന്‍ പോ കു ന്നമ്മേ . പോ കണ്ടാ ന്നു പറ..
രാ ധി ക: അച്ഛാ പോ കരു ത്. ഞാ നെ ന്തെ ങ്കി ലും ........
വൃ ദ്ധന്‍: ഈ ഇടു ങ്ങി യ സ്ഥലം , ഈ അന്തരീ ക്ഷം , ഈ സം സ്കാ രം , ഈ നഗരം ..ഇതൊ ക്കെ യു മാ യി പൊ രു ത്തപ്പെ ട്ടു പോ കാ ന്‍ എനി ക്ക് കഴി യി ല്ല. ഞാ ന്‍ പോ കു ന്നു . എല്ലാ വര്ക്കും നല്ലത് വരാ ന്‍ വേ ണ്ടി പ്രാ ര്‍ഥി ക്കാം .
രാ ധി ക: അച്ഛനി പ്പോ ൾ എങ്ങോ ട്ട് പോ കു ന്നു ?
വൃ ദ്ധന്‍: ( ചി രി ക്കു ന്നു ) അറി യി ല്ല. കണ്ണി ല്ലാ ത്ത പക്ഷി ക്ക് കൂ ട് ദൈ വം ഉണ്ടാ ക്കും .
(വൃ ദ്ധന്‍ മെ ല്ലെ മെ ല്ലെ സ്റ്റേ ജി ന്റെ മു ന്‍ഭാ ഗത്തെ വഴി യി ലൂ ടെ ഇറങ്ങി പോ കു ന്നു . കര്‍ട്ടന്‍ താ ഴു ന്നു )
________________________________________________________________________________________________________________________
രം ഗം നാ ല്: വൃ ദ്ധസദനത്തി ന്‍റെ ആദ്യ ത്തെ അതേ രം ഗം . വൃ ദ്ധന്‍ പേ പ്പറും കയ്യി ല്‍ പി ടി ച്ചു ബെ ഞ്ചി ല്‍ ആലോ ചനാ മഗ്നനാ യി
അനങ്ങാ തെ ഇരി പ്പാ ണ്. ലാ സറും മൊ യ്തീ നും ചന്ദ്ര നും വേ ദി യി ല്‍.
ചന്ദ്ര ന്‍ മോ യ്തീ നോ ട്: മോ യ്തീ നെ ..ഇതെ ന്തി രി പ്പാ ചേ ട്ടനി രി ക്കണത്! കു റച്ചു നേ രമാ യല്ലോ ..
(വൃ ദ്ധന്‍റെ അടു ത്തു ചെ ന്നു മൂ വരും തട്ടി വി ളി ക്കു ന്നു . വൃ ദ്ധന്‍ ഓര്‍മ്മയി ല്‍ നി ന്നു ണരു ന്നു . സ്ഥലകാ ലബോ ധം വന്നപ്പോ ള്‍ ചി രി ക്കു ന്നു . പി ന്നെ ചി രി നി ര്‍ത്തി വന്യ മാ യ ഒരാ വേ ശത്തോ ടെ കയ്യി ലെ ന്യൂ സ്പേ പ്പര്‍ വലി ച്ചു കീ റി അനേ കം
കഷണങ്ങളാ ക്കി വലി ച്ചെ റി യു ന്നു . വീ ണ്ടും ചി രി ക്കു ന്നു . മൂ വരും മു ഖത്തോ ടു മു ഖം നോ ക്കു ന്നു ).
വൃ ദ്ധന്‍: ലാ സറേ .. ജീ വി തം ഉള്ളി യൊ ന്നു മല്ല; ന്യൂ സ് പേ പ്പറാ ..വാ യി ച്ചു കഴി ഞ്ഞാ ല്‍ കീ റി വലി ച്ചെ റി യാ ന്‍ എന്തെ ളു പ്പം !!
വൃ ദ്ധന്‍ വീ ണ്ടും ചി രി ക്കു ന്നു . കര്‍ട്ടന്‍ താ ഴു ന്നു .
((ശു ഭം ..))
_______________________________________________________________________________________________________________________
ഇസ്മാ യി ല്‍ കു റു മ്പടി
ദോ ഹ -ഖത്തര്‍

4 comments:

  1. ഇന്തമാതിരി വേലകൊണ്ടോന്നും നാന്‍ ഭയപ്പെടമാട്ടെ!

    ReplyDelete
  2. രാഷ്ട്രീയഭൂപऽത്തില്‍ ഇടം നഷ്ടമാവുമ്പോള്‍,കിട്ടാവുന്ന വൈക്കോല്‍
    തുമ്പില്‍ കയറിപ്പിടിക്കുന്ന വൈക്കോമാര്‍ എന്നുമെവിടെയും ഉണ്ടായിട്ടുണ്ട്.
    കണ്ടവന്‍റെ വക്കാലത്തു,വാപൊളിച്ചു കേട്ടിരിക്കുന്നതിനു പകരം
    ഇനിയെങ്കിലും നമുക്ക് ഉള്ള സ്ഥലത്ത് കൃഷിചെയ്തു പൊന്നു
    വിളയിക്കാം...

    ReplyDelete
  3. well.I agree with 2nd comment.
    Its a positive solution

    ReplyDelete
  4. നാട്ടിൽ കിടക്കുന്ന പാടങ്ങളുടെ വില ഇപ്പോഴാണ്‌ തിരിച്ചറിയുന്നത്‌...

    ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.